Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറച്ച...

ഉറച്ച തീരുമാനങ്ങളുമായി  മുേന്നാട്ടുപോകാൻ  പിണറായിക്ക്  കഴിയുന്നു

text_fields
bookmark_border
ഉറച്ച തീരുമാനങ്ങളുമായി  മുേന്നാട്ടുപോകാൻ  പിണറായിക്ക്  കഴിയുന്നു
cancel

പശ്ചിമഘട്ട ഇ.എസ്.എ സംരക്ഷിത വനഭൂമി മാത്രമായി നിശ്ചയിച്ചതും ഉപാധിരഹിത പട്ടയം  വിതരണം ചെയ്യുന്നതും കർഷകർക്ക് നേട്ടമാണ്. അഴിമതിക്കെതിരെയുള്ള നീക്കം ഫലംകാണുന്നത്  സർക്കാറിെൻറ പ്രതിച്ഛായ വർധിപ്പിക്കുന്നു.  പ്രശ്നസങ്കീർണതകൾ സ്വാഭാവികമാണ്.  ഉടൻ  തീരുമാനങ്ങളെടുത്ത് ഇത് അതിജീവിക്കാനാകുന്നുണ്ട്. 
സർക്കാറെടുക്കുന്ന പല തീരുമാനങ്ങളും ഭരണസംവിധാനങ്ങളിലൂടെ താെഴതട്ടിലേക്ക് എത്താത്തത് പ്രധാന ന്യൂനത. ഉദ്യോഗസ്ഥ  പുനഃക്രമീകരണം കാര്യക്ഷമമായില്ല. ഒരുവർഷത്തിനിടെ രണ്ടുമന്ത്രിമാർക്ക്  രാജിവെക്കേണ്ടിവന്നത് കോട്ടമായി.   മന്ത്രിമാരെ വിലയിരുത്താറായില്ല. പല വിഷയങ്ങളിലും ഉറച്ച തീരുമാനങ്ങളുമായി മുേന്നാട്ടുപോകാൻ മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയന്  കഴിയുന്നു.
നാടിെൻറ നെട്ടല്ലാണ് കാർഷികമേഖല. ഇൗ മേഖലയിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണം.  കാർഷിക പ്രതിസന്ധികൾ അതിജീവിക്കാനുള്ള ദീർഘകാല പദ്ധതികളുണ്ടാകണം. കേന്ദ്ര സർക്കാറിൽ സമ്മർദം ശക്തമാക്കണം.

(ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi's one year
Next Story