Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതി...

അഴിമതി കുറഞ്ഞെന്ന തോന്നൽ നേട്ടം

text_fields
bookmark_border
അഴിമതി കുറഞ്ഞെന്ന തോന്നൽ നേട്ടം
cancel

അഴിമതി കുറഞ്ഞ ഭരണമെന്ന തോന്നൽ സൃഷ്ടിക്കാൻ കഴിഞ്ഞത് പ്രധാനനേട്ടം. എന്നാൽ, മികച്ചൊരു പ്രതിച്ഛായ  സൃഷ്ടിക്കാനായിട്ടില്ല.  താഴെതട്ടിലുള്ളവർക്ക് നീതി ഉറപ്പാക്കാൻ കഴിഞ്ഞില്ല. സമ്പന്നരുമായി സമവായം  ചെയ്യുന്നുെവന്ന തോന്നൽ ശക്തമാണ്. മുന്നാക്ക വികസന കോർപറേഷൻ  രൂപവത്കരിച്ചത് പ്രധാന ന്യൂനത. താെഴതട്ടിലുള്ളവരെ മറന്ന്  സമ്പന്നരോടും സവർണരോടും കൂടുതൽ അടുപ്പം കാട്ടുന്നത് കോട്ടമായി.

പിണറായി വിജയന്  ജനകീയനാകാൻ കഴിഞ്ഞില്ല. കീഴ്തട്ടിൽ വീരാരാധന  വളർത്തിയും   മുന്നാക്കക്കാരുമായും  സമ്പന്നരുമായും സൗഹാർദരീതിയിലൂെടയും പ്രത്യേകസ്ഥാനം സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമം. സാമൂഹികനീതിക്ക് പ്രാധാന്യം നൽകണം. സമഗ്ര ഭൂപരിഷ്കരണ നിയമയം  നടപ്പാക്കി  ഭൂരഹിതർക്ക് ഉടൻ ഭൂമി നൽകണം. എയ്ഡഡ് മേഖലയിലും സംവരണം അനുവദിക്കണം.

(ദലിത് ചിന്തകനും എഴുത്തുകാരനും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayis one year analysyis kk baburaj
Next Story