Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്ഥിതി...

പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന  പദ്ധതികൾ നടപ്പാക്കണം

text_fields
bookmark_border
പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന  പദ്ധതികൾ നടപ്പാക്കണം
cancel

സാമൂഹിക പെൻഷനുകൾ വർധിപ്പിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കാൻ സാധിച്ചതും ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകിയതും പ്രധാന നേട്ടമായി. സർക്കാറിെൻറ പ്രതിച്ഛായ ശുഭപ്രതീക്ഷ നൽകുന്നതാണ്. പദ്ധതികൾ നടപ്പാക്കുേമ്പാൾ ജനങ്ങളുമായും ഘടകകക്ഷികളുമായും കൂടിയാലോചിക്കാത്തത് പ്രധാന ന്യൂനതയായി കാണുന്നു. മുഖ്യമന്ത്രിക്ക് 60 മാർക്ക് നൽകുന്നു. മികച്ച പ്രവർത്തനം മന്ത്രി ഇ. ചന്ദ്രശേഖരേൻറതാണ്. അദ്ദേഹത്തിന് 90 മാർക്ക് നൽകുന്നു. സർക്കാറിെൻറ പ്രവർത്തനവും പ്രതിച്ഛായയും മെച്ചപ്പെടുത്താൻ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കണം, തൊഴിലില്ലായ്മ പരിഹരിക്കണം, വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം വരുത്തണം, കാർഷിക മേഖലയിലെ തകർച്ച പരിഹരിച്ച് സ്വയം പര്യാപ്തത കൈവരിക്കണം

(പരിസ്ഥിതി ശാസ്ത്രജ്ഞൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi's govt one
Next Story