Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനല്ല രീതിയിൽ...

നല്ല രീതിയിൽ ഒാടുന്ന വാഹനത്തിന്  ഉന്ത് കൊടുക്കേണ്ട കാര്യമില്ല

text_fields
bookmark_border
നല്ല രീതിയിൽ ഒാടുന്ന വാഹനത്തിന്  ഉന്ത് കൊടുക്കേണ്ട കാര്യമില്ല
cancel

ജനങ്ങൾക്ക് എത്തിക്കേണ്ട പെൻഷൻ ഉൾെപ്പടെയുള്ള ക്ഷേമപദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിച്ചതാണ് സർക്കാറിെൻറ മികച്ച നേട്ടം. സർക്കാറും ജനങ്ങളും തമ്മിലെ ബന്ധം ശക്തമായതിനാൽ ഏറ്റവും എളുപ്പം സർക്കാർ കാര്യങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്നു.  എടുത്തുപറയത്തക്ക കോട്ടങ്ങളൊന്നും കാണുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് 100ൽ 98 മാർക്ക് കൊടുക്കാം. എല്ലാ  മന്ത്രിമാരും തങ്ങളുടെ വകുപ്പുകളോട് നീതി പുലർത്തുന്നതിനാൽ ഒരു മന്ത്രിക്ക് മാത്രമായി മാർക്കിടുക സാധ്യമല്ല. നല്ല രീതിയിൽ ഒാടുന്ന  വാഹനത്തിന് ഉന്ത് കൊടുക്കേണ്ട കാര്യമില്ലാത്തതിനാൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രത്യേക നിർദേശത്തിെൻറ ആവശ്യമില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi vijayan's one year
Next Story