Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്വസിക്കാം, പക്ഷേ...

ആശ്വസിക്കാം, പക്ഷേ വിശ്രമിക്കാറായിട്ടില്ല–മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അതേസമയം വിട്ട ുവീഴ്ചയില്ലാത്ത ജാഗ്രത ഒാർമിപ്പിച്ചും മുഖ്യമന്ത്രി. ഒരു ഘട്ടത്തിൽ കൈവിട്ടുപോകു ന്ന സ്ഥിതിയുണ്ടായി. എന്നാൽ ഭേദ ചിന്തയില്ലാെത െഎക്യബോധത്തോെട നാടും സർക്കാർ സംവി ധാനങ്ങളും ഒന്നാകെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാണ് സാഹചര്യങ്ങൾ കൈപ്പിടി യിലൊതുക്കിയത്.
ഒരു രോഗി 28 പേർക്കാണ് േരാഗം പകർന്ന് നൽകിയത്. ഇവരിൽ നിന്ന് മറ്റ ് 12 പേരിലേക്കും. ഇൗ ലക്ഷണം വെച്ചാൽ കേരളം ഭയാനകമായ അവസ്ഥയിലേക്ക് പോകേണ്ടതായിരുന ്നു. ഒാരോ േരാഗിയുടെയും സമ്പർക്കവലയം കണ്ടെത്തി രോഗവ്യാപനം തടയാൻ പഴുതടച്ച ക്രമീ കരണം ഏർപ്പെടുത്താനായി - മുഖ്യമന്ത്രി പറഞ്ഞു.

ആദ്യത്തെ പ്ലാസ്മ തെറപ്പി
ജനസാന്ദ്രത അടിസ്ഥാനത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധന സംവിധാനങ്ങളുള്ളത് കേരളത്തിലാണ്. പ്ലാസ്മ തെറപ്പി രാജ്യത്താദ്യമായി ആരംഭിക്കുന്നതും കേരളത്തിലാണ്.
ഇതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സക്കായി െഎ.സി.എം.ആറിെൻറയും ഡ്രഗ്സ് കൺട്രോളറുടെയും അനുമതിക്കായി കാത്തിരിക്കുകയാണ്. ടെസ്റ്റിങ് കിയോസ്കുകളും ആദ്യം കേരളത്തിൽ തന്നെ. 14 ജില്ലകളിലായി 38 കോവിഡ് ആശുപത്രികളാണുള്ളത്. പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.

ശ്വാസംവിടാൻ നേരമായില്ല
നമുക്ക് ശ്വാസംവിടാനുള്ള സമയമായില്ല. കേരളത്തിന് പുറത്ത് നിന്ന് അസുഖകരമായ നിരവധി വാർത്തകൾ വരുന്നുണ്ട്. ഡൽഹിയിലും മുംെബെയിലും നിരവധി മലയാളി നഴ്സുമാർ കൂട്ടത്തോടെ രോഗബാധിതരായി. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതോടെ നിരവധിയാളുകൾ രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും കേരളത്തിലേക്ക് വരും. വരാൻ പോകുന്ന ദിവസങ്ങൾ വിശ്രമിക്കാനുള്ളതല്ല. ഒാരോ ദിവസവും അതിജാഗ്രതയുടേത് കൂടിയാണ്. നേരിയ അശ്രദ്ധ പോലും വലിയ അപകടത്തിനിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇളവുകൾ, തീരുമാനങ്ങൾ
•മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ലഭ്യമാക്കും.
•സ്റ്റാമ്പ് വെണ്ടർമാർക്ക് പ്രവർത്തിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം അനുമതി.
•മൈസൂരുവിൽ കുടുങ്ങിയ ഭിന്നശേഷിക്കാരായ 50 കുട്ടികളെ മടക്കിയെത്തിക്കും
•ഡൽഹിയിൽ വീട്ടുടമയിൽ നിന്ന് ഭീഷണി നേരിടുന്ന മലയാളി വിദ്യാർഥികളുടെ കാര്യം ഡൽഹി സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തും.
•ഡൽഹി കേരളഹൗസിൽ ഒാഡിയോ, വിഡിയോ കൗൺസലിങ് സൗകര്യം.
•ഡാമുകളിൽ നിന്ന് മണൽ നീക്കം ചെയ്യാൻ നടപടി.
•പൊന്നാനിയിൽ ബോട്ടിൽ കുടുങ്ങിയ മൂന്ന് പേരെ മടക്കിയെത്തിക്കും.
•ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തമെത്തിക്കും.
•ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൗടുവഴികളും ഇടവഴികളും വഴിയുള്ള യാത്രകൾ തടയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Pinarayi vijayan press meet-Kerala news
Next Story