Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി ബോണ്ട് ലണ്ടൻ...

കിഫ്ബി ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്; ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

text_fields
bookmark_border
Pinarayi-Vijayan
cancel

തിരുവനന്തപുരം: കിഫ്‍ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പുറ ത്തിറക്കും. ഇതിെൻറ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയെന ക്ഷണിച്ചു. പ്രധാനബോ ണ്ടുകളുടെയും ഒാഹരികളുടെയും വിൽപനക്ക് മാത്രമാണ് ചടങ്ങ് നടത്തുക. സംസ്ഥാനത്തി െൻറ ബോണ്ടിന് ഇൗ അംഗീകാരം ലഭിച്ചത് അപൂർവനേട്ടമായാണ് വിലയിരുത്തുന്നത്.

മേയ് 17നാണ് ചടങ്ങ്. കേന്ദ്രാനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ചടങ്ങിൽ പെങ്കടുത്തേക്കും. നേരത്തേ കേന്ദ്രസർക്കാറി‍െൻറ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്‍റ്റ്‍ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തിയിരുന്നു. ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത് ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം 2150 കോടി രൂപ മസാല ബോണ്ട് വഴി സമാഹരിച്ചിട്ടുണ്ട്.

കിഫ്ബി ബോണ്ട് വിൽപനയിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണ് ബോണ്ടുകൾ വാങ്ങിയതെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLondon Stock ExchangePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan London Stock Exchange-Kerala News
Next Story