Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2019 12:15 AM IST Updated On
date_range 16 Jun 2019 12:15 AM ISTആവിഷ്കാര സ്വാതന്ത്ര്യമുണ്ട്; മത അവഹേളനം അംഗീകരിക്കില്ല –പിണറായി
text_fieldsbookmark_border
ന്യൂഡൽഹി: ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുേമ്പാൾതന്നെ, അതിെൻറ പേരിൽ ഏ തെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പ ിണറായി വിജയൻ.
‘മീശ’ നോവൽ, ലളിതകല അക്കാദമി അവാർഡ് നേടിയ കാർട്ടൂൺ എന്നിവയു മായി ബന്ധപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാറും രണ്ടു നിലപാട് സ്വീകരിെച്ചന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
ശബരിമലയിലെ യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിച്ച ശേഷം മറിെച്ചാരു അഭിപ്രായമാണ് പറയുന്നതെങ്കിൽ ഇരുകൈയും കൂപ്പി ആ വിധിയും സർക്കാർ ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിച്ചു എന്നതാണ് ലളിതകല അക്കാദമിയുടെ അവാർഡിന് അർഹമായ കാർട്ടൂണിെൻറ കാര്യത്തിൽ ഉയർന്നിരിക്കുന്ന വിഷയം. അവാർഡ് നൽകിയതിനെ തുടർന്ന് അനാവശ്യമായി സർക്കാറിനെ വലിച്ചിഴച്ച ഘട്ടത്തിലാണ് സാംസ്കാരിക മന്ത്രി ഇടപെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
‘മീശ’ നോവൽ, ലളിതകല അക്കാദമി അവാർഡ് നേടിയ കാർട്ടൂൺ എന്നിവയു മായി ബന്ധപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാറും രണ്ടു നിലപാട് സ്വീകരിെച്ചന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
ശബരിമലയിലെ യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിച്ച ശേഷം മറിെച്ചാരു അഭിപ്രായമാണ് പറയുന്നതെങ്കിൽ ഇരുകൈയും കൂപ്പി ആ വിധിയും സർക്കാർ ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിച്ചു എന്നതാണ് ലളിതകല അക്കാദമിയുടെ അവാർഡിന് അർഹമായ കാർട്ടൂണിെൻറ കാര്യത്തിൽ ഉയർന്നിരിക്കുന്ന വിഷയം. അവാർഡ് നൽകിയതിനെ തുടർന്ന് അനാവശ്യമായി സർക്കാറിനെ വലിച്ചിഴച്ച ഘട്ടത്തിലാണ് സാംസ്കാരിക മന്ത്രി ഇടപെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
