Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാംസ്കാരിക...

സാംസ്കാരിക രംഗത്ത് ഉണർവ് 

text_fields
bookmark_border
സാംസ്കാരിക രംഗത്ത് ഉണർവ് 
cancel

സാംസ്കാരിക രംഗത്ത് പൊതുവെ ഉണർവ് ദൃശ്യമായിട്ടുണ്ട്. വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ അഭിവൃദ്ധി സർക്കാർ ഒരു വർഷത്തിനുള്ളിൽ ഉണ്ടാക്കിയ നേട്ടങ്ങളിൽ പ്രധാനമാണ്. ശരാശരിയിൽ നിൽക്കുകയാണ് സർക്കാറിെൻറ പ്രതിച്ഛായ. സർക്കാർ ഓഫിസുകളിലെ ചുവപ്പുനാട വല്ലാത്ത കുരുക്കായി തുടരുന്നു. സെക്രേട്ടറിയറ്റിൽ പോലും കൃത്യമായി ഫയലുകൾ നീങ്ങുന്നില്ലെന്നത് പ്രധാന കോട്ടമാണ്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് 60 മാർക്ക്. 
സാംസ്കാരിക-നിയമ-പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലനാണ് കൂടുതൽ മാർക്ക്. നൂറിൽ എഴുപത്തിയഞ്ച്. സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് ജനപ‍‍ക്ഷ വികസന പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുകയും ചുവപ്പുനാടയുടെ ശല്യം ഇല്ലാതാക്കുകയുമാണ്. 

(സംഗീതജ്ഞ )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi govt one year
Next Story