Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ...

മാധ്യമ ഉപദേഷ്ടാക്കൾ ഉണ്ടായിട്ടും വീഴ്ച പറ്റി

text_fields
bookmark_border
മാധ്യമ ഉപദേഷ്ടാക്കൾ ഉണ്ടായിട്ടും വീഴ്ച പറ്റി
cancel

പിണറായി സർക്കാറിെൻറ ഏറ്റവും വലിയ നേട്ടം എല്ലാ വിവാദങ്ങൾക്കിടയിലും ഒരു വർഷം പൂർത്തിയാക്കി എന്നതാണ്. വിവാദങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം ദൃഢനിശ്ചയത്തോടെ നേരിടാൻ മുഖ്യമന്ത്രിക്കായി. പിണറായി വിജയനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പണ്ടു മുതലേ അത്ര നല്ലതല്ല. പക്ഷേ, മാധ്യമ ഉപദേഷ്ടാക്കൾ ഉണ്ടായിട്ടും അദ്ദേഹത്തിന് ചില കാര്യങ്ങളിൽ വീഴ്ചപറ്റി. സി.പി.എം-സി.പി.െഎ അഭിപ്രായവ്യത്യാസങ്ങൾ സർക്കാറിന് മങ്ങലേൽപിച്ചു. പിണറായി വിജയന് 55 മാർക്ക് കൊടുക്കാം. കെ.എം. മാണിയെപ്പോലുള്ള കളങ്കിത വ്യക്തികളോട് അടുക്കുന്നത് പ്രതിച്ഛായ നഷ്ടപ്പെടുത്തുകയേ ഉള്ളൂ. ഇടതുപക്ഷം നിലനിൽക്കേണ്ടത് ബി.ജെ.പിയുടെ വളർച്ചയെ തടുക്കാൻ അത്യാവശ്യമാണ്. 

(മാധ്യമപ്രവർത്തകൻ, ദുബൈ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayi government one year
Next Story