Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാർമസിസ്റ്റില്ലാതെ...

ഫാർമസിസ്റ്റില്ലാതെ മരുന്നു വിതരണം: സർക്കാർ ഉത്തരവിന് സ്റ്റേ

text_fields
bookmark_border
ഫാർമസിസ്റ്റില്ലാതെ മരുന്നു വിതരണം: സർക്കാർ ഉത്തരവിന് സ്റ്റേ
cancel

കൊച്ചി: ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ ആശുപത്രികളിലെ ഫാർമസിയിൽ മരുന്നു വിതരണത്തിന് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഒരുക്കിയ ക്രമീകരണം സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഫാർമസിസ്റ്റ് ഇല്ലെങ്കിലും മരുന്നു വിതരണം സാധ്യമാണെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഓൾ കേരള ഫാർമസിസ്റ്റ്സ് യൂനിയനും കോഴിക്കോട് സ്വദേശി സി.പി. നോബിയും സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്.

സംസ്ഥാന സർക്കാർ, കേന്ദ്ര, സംസ്ഥാന ഫാർമസി കൗൺസിലുകൾ എന്നിവ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. അതേസമയം, ഫാർമസി നിയമത്തിലെ 42ാം വകുപ്പ് പ്രകാരം ഡോക്ടർമാർ മരുന്നു നൽകുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPharmacistdrug supply
News Summary - pharmacist drug supply-kerala news
Next Story