Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമാന്തര ടെലിഫോൺ...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്:സിം കാർഡുകളുടെ പരിശോധനക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി

text_fields
bookmark_border
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്:സിം കാർഡുകളുടെ പരിശോധനക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി
cancel

തൃശൂർ: കൊരട്ടിയിലും എറണാകുളത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിപുലമായ അന്വേഷണത്തിന്. പിടിച്ചെടുത്ത സിംകാർഡുകൾ സംബന്ധിച്ച പരിശോധനകൾക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി.

സിം നമ്പറുകൾ, വന്നതും പോയതുമായ കോളുകൾ, കോളുകളുടെ ദൈർഘ്യം, വിദേശ കോളുകൾ തുടങ്ങിയ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.എസ്.എൻ.എൽ, ഐഡിയ, ജിയോ തുടങ്ങിയ കമ്പനികളുടെ സിംകാർഡുകളാണ് കണ്ടെടുത്തത്.

എറണാകുളം ജില്ലയിലും കൊരട്ടിയിലുമായി ആറ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിക്കുന്നതാണ് കണ്ടെത്തിയത്. കേസിലെ മുഖ്യ പ്രതി മലപ്പുറം സ്വദേശി സലിം വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. സലിമിനെ പിടികൂടിയാൽ മാത്രമേ, പ്രതികളുടെ ദേശവിരുദ്ധ ഇടപാടുകളും രാജ്യാന്തരബന്ധങ്ങളും സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കൊരട്ടിയിലെ സ്ഥാപനം സലിമിെൻറ ഉടമസ്ഥതയിലുള്ളതാണ്. ഇയാളുടെ മുഖ്യപങ്കാളി ഇബ്രാഹിമും വിദേശത്തേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parallel telephone exchange
News Summary - Parallel telephone exchange: Letter issued to mobile companies for verification of SIM cards
Next Story