Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമര കേസുകൾ:...

സമര കേസുകൾ: പി.ജയരാജന് ജാമ്യം

text_fields
bookmark_border
P-Jayarajan
cancel
കൊച്ചി: യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നട ത്തിയ സമരപരിപാടികളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവ് പി.ജയരാജന് ജാമ്യം.

സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ജയരാജൻ അടക്കമുള്ളവരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത മൂന്ന് കേസിലാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെ ഹാജരായി ജാമ്യം നേടിയത്.

വടകര ലോക്സഭ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പഴയ കേസുകളിൽ ജയരാജൻ ജാമ്യമെടുത്തത്. കതിരൂർ മനോജ് വധവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ എറണാകുളം സി.ബി.െഎ കോടതിയിൽനിന്ന് അദ്ദേഹം നേരത്തേ ജാമ്യം നേടിയിരുന്നു.

വരും ദിവസങ്ങളിൽ മൂന്നു മുന്നണികളിലെയും വിവിധ സ്ഥാനാർഥികൾ തങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ കണ്ടെത്തി കോടതിയിൽ ജാമ്യമെടുക്കാൻ എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp jayarajanmalayalam news
News Summary - p jayarajan- kerala news
Next Story