Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓക്സിജൻ: ചില...

ഓക്സിജൻ: ചില ജില്ലകളിൽ ആവശ്യത്തിലധികം, ചിലയിടത്ത് ക്ഷാമം

text_fields
bookmark_border
ഓക്സിജൻ: ചില ജില്ലകളിൽ ആവശ്യത്തിലധികം, ചിലയിടത്ത് ക്ഷാമം
cancel

തിരുവനന്തപുരം: ഒാരോ ജില്ലകളിലുമുള്ള മെഡിക്കൽ ഒാക്സിജൻ സിലണ്ടറുകൾ ആവശ്യകതക്കനുസരിച്ച് മറ്റ് ജില്ലകൾക്ക് കൈമാറുന്നതിന് സർക്കാർ നിർദേശം. വ്യവസായിക ആവശ്യങ്ങൾക്കുള്ളവ കണ്ടെത്തി മെഡിക്കൽ ഒാക്സിജൻ സിലിണ്ടറുകളാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിലായി 11,087 സിലിണ്ടറുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇവ വൃത്തിയാക്കി അണുമുക്തമാക്കിയാണ് മെഡിക്കൽ ഒാക്സിജൻ സിലിണ്ടറുകളാക്കി മാറ്റുന്നത്. ഇതിനോടകം 6,566 സിലിണ്ടറുകൾ ഇത്തരത്തിൽ പരിവർത്തിപ്പിച്ചിട്ടുണ്ട്.

ഒാക്സിജൻ ആവശ്യമില്ലാത്ത ചില ജില്ലകളിൽ കൂടുതൽ സിലിണ്ടറുകളും ആവശ്യകത കൂടിയ ചില ജില്ലകളിൽ സിലിണ്ടറുകളുടെ എണ്ണം കുറവും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതേതുടർന്നാണ് ആവശ്യകതക്കനുസരിച്ച് പുനർവിതരണത്തിന് സർക്കാർ ഉത്തരവിട്ടത്. പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആവശ്യകതയുമായി താരതമ്യം ചെയ്യുേമ്പാൾ സിലിണ്ടറുകളുടെ എണ്ണം കുറവുള്ളത്.

ഇവിടങ്ങളിലേക്ക് ആവശ്യത്തിലധികം കരുതിവെപ്പുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനാണ് തീരുമാനം.

കൊല്ലം (413), ആലപ്പുഴ (438), ഇടുക്കി (574) ജില്ലകളിൽ മതിയായ അളവിലുള്ള സിലിണ്ടറുകളാണുള്ളതെന്നാണ് വിലയിരുത്തൽ. 3,498 സിലിണ്ടറുകൾ കൂടി ഒാക്സിജൻ സിലിണ്ടറുകളാക്കാൻ വിവിധ ജില്ലകളിൽ പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.

സിലിണ്ടറുകളുടെ കൈമാറ്റം ഇങ്ങനെ

•തിരുവനന്തപുരം:

നിലവിൽ -560

പത്തനംതിട്ടയിലേക്ക്

കൈമാറുന്നത് -50

ശേഷിക്കുക -510

•പത്തനംതിട്ട: നിലവിൽ -365

തിരുവനന്തപുരത്തുനിന്ന് -50

പാലക്കാടുനിന്ന് -50

ആകെ -564

•കോട്ടയം:

നിലവിൽ -307

എറണാകുളത്തുനിന്ന് 

-50 എണ്ണം

ആകെ -357

•എറണാകുളം:

നിലവിൽ -606

കോട്ടയത്തേക്ക് -50

ശേഷിക്കുക -556

•തൃശൂർ: നിലവിൽ -1046

മലപ്പുറത്തേക്ക് -200 എണ്ണം

വയനാട്ടിലേക്ക് -100

കാസർകോടേക്ക് -100

ശേഷിക്കുക -646

•പാലക്കാട്: നിലവിൽ -668

പത്തനംതിട്ടയിലേക്ക് -50

ശേഷിക്കുക -618

•മലപ്പുറം:

നിലവിൽ -314

തൃശൂരിൽനിന്ന് -200

കോഴിക്കോടുനിന്ന് -100

ആകെ -614

•കോഴിക്കോട്:

നിലവിൽ -910

മലപ്പുറത്തേക്ക് -100

കണ്ണൂരേക്ക് -100

കാസർകോടേക്ക് -50

ശേഷിക്കുക -660

•വയനാട്: നിലവിൽ -124

തൃശൂരിൽ നിന്ന് -100

ആകെ -224

•കണ്ണൂർ: നിലവിൽ -145

കോഴിക്കോടുനിന്ന് -100

ശേഷിക്കുക -245

•കാസർകോട്:

നിലവിൽ -96

തൃശൂരിൽ നിന്ന് -100

കോഴിക്കോടുനിന്ന് -50

ആകെ -246

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19Oxygen Shortage
News Summary - Oxygen short supply in some districts of kerala
Next Story