Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസുകാരുടെ...

കോൺഗ്രസുകാരുടെ പ്രിയപ്പെട്ട 'ഒ.സി'

text_fields
bookmark_border
കോൺഗ്രസുകാരുടെ പ്രിയപ്പെട്ട ഒ.സി
cancel
camera_alt

ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയിൽ (ഫയൽ ചിത്രം)

ജനങ്ങൾക്കിടയിലെ തുറന്നിട്ട വാതിലും കോൺഗ്രസുകാർക്കിടയിലെ പ്രിയ 'ഒ.സി'യുമായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇത് നിയമസഭ പ്രവേശനത്തിെൻറ സുവർണ ജൂബിലി. കേരള രാഷ്ട്രീയത്തിലെ അപൂർവനേട്ടം സ്വന്തമാക്കുന്ന ജനനേതാവ്.

മറയില്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും കാണാനാവുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ. കോൺഗ്രസിൽതന്നെ ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഏക നേതാവ്. സാമാജിക സുവർണജൂബിലി കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഗംഭീരമാക്കാനൊരുങ്ങുകയാണ് പ്രവർത്തകർ.

1970 സെപ്റ്റംബർ 17ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നടന്ന വാശിയേറിയ ത്രികോണ മത്സരത്തിൽ 7288 വോട്ടിെൻറ മികവിലായിരുന്നു നിയമസഭയിൽ കന്നി അംഗമായത്. പിന്നീടുണ്ടായ പത്ത് തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽനിന്ന് തിളക്കമാർന്ന ജയത്തോടെ സഭയിൽ പുതുപ്പള്ളിയുടെ പര്യായമായി. ഈ നേട്ടത്തിൽ കെ.എം. മാണി മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ പെസൻറ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ ഗണപത് റാവു ദേശ്‌മുഖ് 11 തവണ ജയിച്ച് 56 വർഷം എം.എൽ.എയായിട്ടുണ്ട്. പക്ഷേ, 1995ൽ അദ്ദേഹം തോൽവി രുചിച്ചു.

ഭരണാധികാരി, പാർലമെേൻററിയൻ എന്നീ നിലകളിൽ ഉമ്മൻ ചാണ്ടിയുടേത് സ്തുത്യർഹമായ സേവനം. പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് നേടിയ രാജ്യത്തെ ഏക മുഖ്യമന്ത്രി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാർട്ട് സിറ്റി തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട ഭരണാധികാരി. മുഖ്യമന്ത്രിയായിരിക്കെ 2005ൽ രണ്ടുതവണയും കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മൂന്നുതവണയും ജനസമ്പർക്കത്തിലൂടെ ജനങ്ങൾക്കും കരുണയും കരുതലുമായി.

ആർത്തരായ 11,45,449 പേരെ നേരിൽകണ്ട് കണ്ണീരൊപ്പി. 242.87 കോടിയുടെ ആശ്വാസമേകി. 1977ൽ 33ാം വയസ്സിൽ തൊഴിൽ മന്ത്രിയായ ഉമ്മൻ ചാണ്ടി, 15 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കി ചരിത്രമെഴുതി. 1981ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് യൂനിഫോം പരിഷ്കരിച്ചു.

1991ൽ കരുണാകരൻ നാലാമതും മുഖ്യമന്ത്രിയായപ്പോൾ ധനമന്ത്രിയായി. ഖജനാവിലെ 101 കോടി കമ്മി മൂന്നുവർഷം കഴിഞ്ഞപ്പോൾ 21.91 കോടി മിച്ചമാക്കിയ മാജിക്. ആദ്യം മുഖ്യമന്ത്രിയായത് 2004 ആഗസ്റ്റിൽ. വീണ്ടും 2011 മേയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyPolitical CareerOommen Chandy at 50
Next Story