Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടിയിൽ ഇതുവരെ...

പെട്ടിമുടിയിൽ ഇതുവരെ വീട് ലഭിച്ചത് എട്ടുപേർക്ക് മാത്രം

text_fields
bookmark_border
പെട്ടിമുടിയിൽ  ഇതുവരെ വീട് ലഭിച്ചത് എട്ടുപേർക്ക് മാത്രം
cancel

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ ഇതുവരെ വീട് ലഭിച്ചത് എട്ടുപേർക്ക് മാത്രം. കുറ്റിയാർവാലിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റുള്ളവർ.

മുരുകേശ്,കറുപ്പായി,മാലയമ്മാൾ,ലക്ഷ്മി, സരസ്വതി, മുരുകൻ,ഗണേശൻ,പളനിയമ്മാൾ. അർഹരായ മറ്റുള്ളവർക്കും ഉടൻ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അതേസമയം സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനി നൽകാനുള്ളത് 17 പേർക്ക്. കാണാതായ നാലുപേർ ഉൾപ്പെടെയാണിത്.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കാണാതായ നാലു പേരുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികൾ സംബന്ധിച്ച തർക്കവുമാണ് ധനസഹായം വിതരണം ചെയ്യാൻ തടസ്സമായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pettimudi disasterpettimudi tragedy
News Summary - only eight people have got a house in Pettimudi
Next Story