Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ വായ്പ...

ഒാൺലൈൻ വായ്പ തട്ടിപ്പ്: ആവശ്യമെങ്കിൽ നിയമഭേദഗതിയെന്ന് മന്ത്രി

text_fields
bookmark_border
ഒാൺലൈൻ വായ്പ തട്ടിപ്പ്: ആവശ്യമെങ്കിൽ നിയമഭേദഗതിയെന്ന് മന്ത്രി
cancel

തിരുവനന്തപുരം: ഒാൺലൈൻ വായ്പ തട്ടിപ്പ് തടയാൻ നിയമനിർമാണ സാധ്യത പരിേശാധിക്കുമെന്നും ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.

ഒാൺലൈൻ വായ്പ തട്ടിപ്പുകൾ സൈബർ ഡോം നിരീക്ഷിക്കുന്നുണ്ട്. ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം നടത്തും. വായ്പ ആപ്പുകളും ഒാൺലൈൻ റമ്മി കളി നടത്തുന്നവരും തമ്മിലുള്ള ബന്ധവും അന്വേഷിക്കുമെന്നും കെ.എസ്. ശബരീനാഥെൻറ സബ്മിഷന് മറുപടി നൽകി.

ഇതിനകം 63 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 ഒാളം വായ്പ ആപ്പുകളുണ്ട്. വ്യക്തി വിവരങ്ങൾ ശേഖരിച്ച ശേഷം 30 ശതമാനം വരെ പ്രോസസിങ് ചാർജ് ഇൗടാക്കുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanloan fraudOnline loan trap
News Summary - Online loan fraud: law will amend if necessary Minister
Next Story