Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നാണ്...

ഇന്നാണ് ഉൗഞ്ഞാലാട്ടം കാക്കേം പൂച്ചേം പറയാതെ  നോക്കണം

text_fields
bookmark_border
ഇന്നാണ് ഉൗഞ്ഞാലാട്ടം കാക്കേം പൂച്ചേം പറയാതെ  നോക്കണം
cancel
കോഴിക്കോട്: വീട്ടുകാരും നാട്ടുകാരും ഒന്നിച്ച് ഉൗഞ്ഞാലാടിയ ഒരുമയുടെ ആഘോഷകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നഗരമധ്യത്തിലുള്ള കോട്ടൂളി  പ്രദേശത്തുകാർ. യുവധാര കോട്ടൂളിയുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ഉൗഞ്ഞാലാട്ട മത്സരം നടക്കുന്നത്. ഉൗഞ്ഞാലാടുന്നയാളും തള്ളിക്കൊടുക്കുന്നയാളുമാണ് ഒരു  ടീമിലുണ്ടാവുക. ഉൗഞ്ഞാലിൽ കഴിയുന്നത്ര ഉയരത്തിൽ എത്തുകയെന്നതാണ് മത്സര ലക്ഷ്യം. ഉൗഞ്ഞാൽ പറന്നുയർന്ന് ഇരിക്കുന്നയാൾ പേടിച്ചാൽ ‘കാക്ക’ എന്ന്  പറയണം. അപ്പോൾ വേഗത കുറക്കണമെന്നാണ് ചട്ടം. അത്യാവശ്യ ഘട്ടം വരുേമ്പാൾ ‘പൂച്ച’ യെന്ന് പറഞ്ഞാലും ഉൗഞ്ഞാലാട്ടം നിൽക്കും.  കാക്കയും പൂച്ചയും പറയൽ  കൂടുന്നതിനനുസരിച്ച് പോയൻറും കുറയും. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് ഉൗഞ്ഞാലാട്ടം. യുവധാര ആഭിമുഖ്യത്തിൽ 31ന് തെരുവിൽ കഴിയുന്ന 200േലറെ പേർക്ക്  ഒാണക്കോടിയും ഒാണസദ്യയും നൽകും. കുട്ടികൾക്ക് പൂക്കൊട്ട മെടയൽ മത്സരവും നടക്കും. കുട്ടികൾ തന്നെ സദ്യക്കുള്ള നാടൻ അച്ചാറുണ്ടാക്കി ലഭിക്കുന്ന  തുകയുപയോഗിച്ച് മിനി ടൂർ നടത്തുന്ന പദ്ധതിയും ഇൗ ഒാണത്തിന് ആവിഷ്കരിച്ചിട്ടുണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2017
News Summary - onam 2017
Next Story