Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം: ജുഡീഷ്യൽ...

വിഴിഞ്ഞം: ജുഡീഷ്യൽ അന്വേഷണത്തിൽ നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം  –ഉമ്മൻ ചാണ്ടി 

text_fields
bookmark_border
വിഴിഞ്ഞം: ജുഡീഷ്യൽ അന്വേഷണത്തിൽ നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം  –ഉമ്മൻ ചാണ്ടി 
cancel

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാറുകളെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിെൻറ പരിധിയിൽ നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

അവ ഇവയാണ്: 1) 2010-ൽ വിഴിഞ്ഞം പദ്ധതിയുടെ ടെൻഡറിെൻറ ഉപദേശകരായി ഇൻറർനാഷനൽ ഫൈനാൻസ് കോർപറേഷനെ (െഎ.എഫ്.സി) നിയമിച്ച നടപടി ക്രമങ്ങളും അവരുമായുള്ള കരാർ വ്യവസ്ഥകളും 2) െഎ.എഫ്.സി പദ്ധതിക്കുവേണ്ടി സർക്കാർ ഉത്തരവ് (എം.എസ്) നം. 75/10/എഫ് ആൻഡ് പി.ആർ.ഡി പ്രകാരം അംഗീകരിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിന് ഗുണകരമാണോ എന്ന കാര്യം 3) െഎ.എഫ്.സി തയാറാക്കി 2011 ഏപ്രിൽ 12ന് സർക്കാർ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും ടെൻഡർ നടപടി ക്രമങ്ങളും 4) െഎ.എഫ്.സി നടത്തിയ പഠനത്തിെൻറ തുടർച്ചയായി 2014-ൽ സർക്കാർ അംഗീകരിച്ച് നൽകിയ ഇപ്പോഴത്തെ കരാർ വ്യവസ്ഥകളും 2010-ലെ സർക്കാർ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും തമ്മിലുള്ള താരതമ്യം. 

ഇപ്പോഴത്തെ കരാർ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാറിന് ഉചിതമെന്ന് കരുതുന്ന ഏതു വിഷയവും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതിനോട് പൂർണ യോജിപ്പാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ommenchandi
News Summary - ommenchandi on vizhinam treaty
Next Story