Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒൗദ്യോഗിക വിവരം...

ഒൗദ്യോഗിക വിവരം ചോർന്നാൽ ഉത്തരവാദി ഉദ്യോഗസ്ഥർ, കർശന നടപടി –ആഭ്യന്തര വകുപ്പ്

text_fields
bookmark_border
Kerala Secretariat
cancel

തിരുവനന്തപുരം: ഒൗദ്യോഗിക വിവരങ്ങളും രേഖകളും ചോർന്നാൽ ഉദ്യോഗസ്ഥർ മാത്രമാകും ഉത്തരവാദികളെന്നും അത്തരക്കാർക്കെതിരെ കേരള സിവിൽ സർവിസസ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ്.

2013 ഏപ്രിലിനും 2018 മാർച്ചിനുമിടയിൽ സി ആൻഡ് എ.ജിക്ക് കൈമാറിയ രേഖകൾ ചോർന്നത് സംബന്ധിച്ച് അേന്വഷിച്ച റിട്ട. സ്പെഷൽ സെക്രട്ടറി ആർ. രാജശേഖരൻ നായർ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം. പൊലീസ്, ജയിൽ ഉൾപ്പെടെ യൂനിഫോംഡ് ഫോഴ്സുകൾക്കുവേണ്ടിയാണ് ഉത്തരവിറക്കിയത്.

സി ആൻഡ് എ.ജി റിപ്പോർട്ടിലെ ചോർച്ച തള്ളിക്കളയാതെയുള്ള റിപ്പോർട്ടാണ് അന്വേഷണ കമീഷൻ സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Department
News Summary - Officials responsible for leakage of official information, Strict action - Home Department
Next Story