Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശീന്ദ്രനും തോമസ് കെ....

ശശീന്ദ്രനും തോമസ് കെ. തോമസിനും നോട്ടീസ് അയച്ചു -എൻ.സി.പി

text_fields
bookmark_border
ശശീന്ദ്രനും തോമസ് കെ. തോമസിനും നോട്ടീസ് അയച്ചു -എൻ.സി.പി
cancel

കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍, തോമസ് കെ. തോമസ് എം.എല്‍.എ എന്നിവരെ അയോഗ്യരാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ വ്യക്തമാക്കി.

എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും പാര്‍ട്ടി സ്ഥാനാർഥിയായി പാര്‍ട്ടി ചിഹ്നത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന എൻ.സി.പി (ശരദ് പവാര്‍) വിഭാഗത്തില്‍ അംഗത്വം എടുത്തതായി പാര്‍ട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas K ThomasNationalist Congress PartyAK Saseendran
News Summary - Notice sent to Saseendran and Thomas K. Thomas - NCP
Next Story