Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സെക്രേട്ടറിയറ്റിലെ തീപിടത്തം: അട്ടിമറിയില്ലെന്ന് നിഗമനം
cancel
Homechevron_rightNewschevron_rightKeralachevron_right...

സെക്രേട്ടറിയറ്റിലെ തീപിടത്തം: അട്ടിമറിയില്ലെന്ന് നിഗമനം

text_fields
bookmark_border

തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പ്രോേട്ടാകോൾ ഒാഫിസിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ കൈമാറും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രോേട്ടാകോൾ ഒാഫിസ് ശ്രദ്ധാകേന്ദ്രമായതോടെയാണ് അവിടെ ഉണ്ടായ തീപിടിത്തവും വിവാദമായത്. ഒാഫ് ആക്കാത്ത പഴയ ഫാൻ പൊട്ടിവീണതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് എല്ലാ ഏജൻസികളും.

സത്യപ്രതിജ്ഞയുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില ഫയലുകൾ നശിച്ചു. െഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ടവ ഭാഗികമായി നശിച്ചു. ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഫയലുകൾ പ്രത്യേകമായി സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കും. എല്ലാ ഫയലുകളും ഇ-ഫയലുകൾ ആക്കണം. ഫയൽ നീക്കം, സൂക്ഷിക്കൽ അടക്കമുള്ളവയുടെ കാര്യത്തിലും വിശദമായ ശിപാർശ സമർപ്പിക്കുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireSecretariatprotocol office
News Summary - no coup in fire at Secretariat
Next Story