Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏത്തമിടീപ്പിച്ച സംഭവം:...

ഏത്തമിടീപ്പിച്ച സംഭവം: യതീഷ്ചന്ദ്രക്ക് എതിരെ നടപടിയില്ല

text_fields
bookmark_border
yatheesh-chandra
cancel

തിരുവനന്തപുരം: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂർ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാത െ ഡി.ജി.പിയുടെ റിപ്പോർട്ട്. കൂട്ടംകൂടി നിന്നവർ നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയിൽ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് റിപ്പോർട്ട് കൈമാറിയത്.

റിേപ്പാർട്ടിൽ മുഖ്യമന്ത്രിയുടെ നിർദേശം കാക്കുകയാണ്. റിപ്പോർട്ടിൽ എന്ത് നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. കണ്ണൂർ അഴീക്കലിൽ തുറന്നിരുന്ന കടയ്ക്ക് മുന്നിൽ കൂട്ടംകൂടിനിന്ന മൂന്നുപേരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeipskerala newsYatheesh Chandra
News Summary - no action against yatheesh chandra
Next Story