Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: നിരീക്ഷണത്തിൽ ഇനി...

നിപ: നിരീക്ഷണത്തിൽ ഇനി ആരുമില്ല

text_fields
bookmark_border
നിപ: നിരീക്ഷണത്തിൽ ഇനി ആരുമില്ല
cancel
കൊച്ചി: നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃത ർ അറിയിച്ചു. ആരോഗ്യനില, ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി.

മുൻകരുതൽ നടപടി എന്ന നിലയിൽ രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ നിരീക്ഷണപ്പട്ടികയിൽ ശേഷിച്ച 16 പേരെകൂടി വ്യാഴാഴ്ച ഒഴിവാക്കി. നിരീക്ഷണ കാലയളവായ 21ദിവസം കഴിഞ്ഞതോടെയാണിത്. ഈ മാസം മൂന്ന്, നാല് തീയതികളിലാണ് രോഗിയുമായി സമ്പർക്കം ഉണ്ടായവരുടെ പട്ടിക തയാറാക്കാൻ തുടങ്ങിയത്. ബുധനാഴ്ച നിപ സംശയിച്ച കോതമംഗലം സ്വദേശിക്ക് ഡെങ്കിപ്പനിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah Virus
News Summary - nipah virus
Next Story