Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷകൻ ഹാജരായില്ല;...

അഭിഭാഷകൻ ഹാജരായില്ല; നിമിഷയെ നാട്ടിലെത്തിക്കണമെന്ന ഹരജി മാറ്റി

text_fields
bookmark_border
Nimisha Fathima
cancel

കൊച്ചി: അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹരജി അഭിഭാഷകൻ ഹാജരാകാത്തതിനാൽ പിന്നീട് പരിഗണിക്കാൻ മാറ്റി. നിമിഷയുടെ മാതാവ് തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു നൽകിയ ഹരജിയാണ് ഹരജിക്കാരിയുെട അഭിഭാഷകെൻറ അഭാവം മൂലം രണ്ടാം തവണയും മാറ്റിയത്.

കാസർകോട് ദന്തൽ കോളജ് വിദ്യാർഥിനിയായിരിക്കെ 2016ൽ നിമിഷ ഫാത്തിമ ഭർത്താവിനൊപ്പം ഭീകര സംഘടനയായ ഐസിസിൽ ചേരാൻ അഫ്ഗാനിസ്താനിലേക്ക് കടന്നുെവന്നാണ് ഹരജിയിൽ പറയുന്നത്. അവിടെെവച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. പിന്നീട് ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ നിമിഷയടക്കമുള്ളവർ കീഴടങ്ങുകയും 2019 മുതൽ ജയിലിൽ കഴിയുകയാണെന്നുമാണ് ഹരജിയിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nimisha fathima
Next Story