Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസ്ഥാനം...

മന്ത്രിസ്ഥാനം പങ്കിടുന്നതിനെക്കുറിച്ച് എൻ.സി.പിയിലും ആലോചന

text_fields
bookmark_border
NCP poster greets Aishwarya Kerala Yatra
cancel

കോട്ടയം: മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടാൻ എൻ.സി.പിയിലും ആലോചന.

എ.കെ. ശശീന്ദ്രനും തോമസ് െക. തോമസും മന്ത്രിസ്ഥാനം ഇങ്ങനെ പങ്കിട്ട് പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന നിർദേശം സി.പി.എമ്മും എൻ.സി.പിയിലെ മുതിർന്ന നേതാക്കളും മുന്നോട്ടുവെച്ചു. മന്ത്രി ആരാകണമെന്ന തർക്കം പരിഹരിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനുമുന്നിൽ ഈ നിർദേശം ഉന്നയിക്കാൻ ഒരുവിഭാഗം നേതാക്കൾ തീരുമാനിച്ചു.

രാവിലെ 11ന് മാസ്കറ്റ് ഹോട്ടലിലാണ് എൻ.സി.പി യോഗം. ഒരംഗം മാത്രം ജയിച്ച ഘടകകക്ഷികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ട് നൽകി എല്ലാവരെയും ഉൾപ്പെടുത്താൻ ഇടതുമുന്നണിയെടുത്ത സമീപനം എൻ.സി.പിയും അംഗീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശശീന്ദ്രനും തോമസ് കെ. തോമസും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpPinarayi Vijayan
News Summary - NCP also consulted on sharing of ministerial posts
Next Story