Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സിൽ...

നവകേരള സദസ്സിൽ പങ്കാളികളായത് 35 ലക്ഷം പേരെന്ന് സി.പി.എം

text_fields
bookmark_border
navakerala sadass
cancel
camera_alt

മലപ്പുറത്ത് നടന്ന നവകേരള സദസ്സ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിൽ 35 ലക്ഷം പേരുമായി നേരിട്ട് സംവദിക്കാനായെന്ന് സി.പി.എം വിലയിരുത്തൽ. നേരിട്ട് പങ്കെടുത്തവരിൽ പകുതിയിലധികം സ്ത്രീകളാണ്. നേരിട്ടും സമൂഹമാധ്യമങ്ങളിലുമായി ഒന്നരക്കോടി ജനങ്ങൾക്ക് നവകേരള സദസ്സിന്‍റെ സന്ദേശം എത്തിക്കാനായി.

പ്രഭാതയോഗങ്ങളിൽ കോൺഗ്രസിലെയും ലീഗിലെയും വരെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ലഭിച്ച അപേക്ഷകൾ പരിശോധിക്കാനും തീർപ്പാക്കാനും മുഖ്യമന്ത്രിതന്നെ ഇടപെടും. എല്ലാ ജില്ലകളിലും ഉയർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് നടത്തിയ ബദൽപരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി.

പാർട്ടി മുഖപത്രമായ ദേശാഭിമാനി കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navakerala Sadas
News Summary - Navakerala sadass: CPM says 35 lakh people participated
Next Story