Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: മാനദണ്ഡങ്ങൾ മാറ്റിയ മുൻ ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
ദേശീയപാത വികസനം: മാനദണ്ഡങ്ങൾ മാറ്റിയ മുൻ ഉത്തരവ് റദ്ദാക്കി
cancel
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റി എൻ.എ ച്ച്.എ.ഐ നേരത്തേ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കി പുതിയ ഉത്തരവിറക്കിയതായി മന്ത്രി ജി. സുധാകരൻ. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ ചേർ ന്ന എൻ.എച്ച്.എ.ഐ അവലോകനയോഗമാണ് മുൻ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.

കൂടിയാലോചനപോലും നടത്താതെയാണ് എൻ.എച്ച്.എ.ഐ ചെയർമാൻ ഈ തീരുമാനമെടുത്തതെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി ഗഡ്കരിയെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. രണ്ട് കാറ്റഗറികളിലാക്കി മുൻഗണനാക്രമം നിശ്ചയിക്കുകയും കേരളത്തെ രണ്ടാം പട്ടികയിൽപ്പെടുത്തിയും ആണ് എൻ.എച്ച്.എ.ഐ ഉത്തരവിറക്കിയത്. ദേശീയപാത നാലുവരിയാക്കുന്ന എല്ലാ നടപടികളും നിർത്തിവെക്കുന്ന കേന്ദ്രത്തിെൻറ ഇൗ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് സംസ്ഥാനത്തുനിന്ന് ഉയർന്നത്.

കാസർകോട് ജില്ലയിലെ രണ്ട് റീച്ചുകളിലെ പണി ഉടൻ തുടങ്ങാനും ടെൻഡർ നടപടി പൂർത്തീകരിച്ച കോഴിക്കോട് ബൈപാസ് നിർമാണത്തിൽ അനാസ്ഥ കാണിച്ച കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കാനും മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് റീച്ചുകൾ പണിയാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യെപ്പട്ടതായി മന്ത്രി സുധാകരൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - national highway
Next Story