Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനന്തൻകോട് കൂട്ടക്കൊല: ...

നന്തൻകോട് കൂട്ടക്കൊല:  കാഡൽ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടർ

text_fields
bookmark_border
നന്തൻകോട് കൂട്ടക്കൊല:  കാഡൽ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടർ
cancel

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കാഡൽ ജീൻസൺ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടറുടെ മൊഴി. പേരൂർക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ടാണ് ബുധനാഴ്ച തിരുവനന്തപുരം ജുഷീഡ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. മേയ്‌ 15 മുതൽ താനും മറ്റ് രണ്ട് ഡോക്ടർമാരും കാഡലിനെ പരിശോധിച്ചുവരുകയാണ്.

ഒന്നര വർഷമായി കാഡൽ ചികിത്സയിലാണ്. സ്വബോധത്തോടെയാണോ ഇയാൾ കൃത്യംനടത്തിയതെന്ന് പറയാനാകില്ലെന്നും സൂപ്രണ്ട് മൊഴി നൽകി. കാഡലിനെ മെഡിക്കൽ സംഘത്തിെൻറ മുന്നിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്ന െപാലീസിെൻറ ആവശ്യത്തിൽ വ്യാഴാഴ്ച കോടതി വാദം കേൾക്കും. ഏപ്രിൽ എട്ടിനാണ് കാഡൽ മാതാപിതാക്കെളയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanthankode murder
News Summary - nathankode killing
Next Story