Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പിടിക്കപ്പെടില്ലെന്നും ‘ബെസ്റ്റ് ടൈ’മെന്നും മന്ത്രവാദിയുടെ ഉറപ്പ്

text_fields
bookmark_border
പിടിക്കപ്പെടില്ലെന്നും ‘ബെസ്റ്റ് ടൈ’മെന്നും മന്ത്രവാദിയുടെ ഉറപ്പ്
cancel

തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊലക്ക് മുമ്പും ശേഷവും പ്രശ്നം വെച്ചും കോഴിക്കുരുതി നടത്തിയും പ്രതികൾ. ആറു മാസമായി ആസൂത്രണം ചെയ്ത കുറ്റകൃത്യത്തിന് പറ്റിയ സമയം കുറിച്ചത് മുഖ്യപ്രതി അനീഷിെൻറ പരിചയക്കാരനും അടിമാലി സ്വദേശിയുമായ മന്ത്രവാദി. ഇയാളുടെ അടുത്തെത്തി അനീഷും ലിബീഷും പ്രശ്നം വെച്ചുനോക്കുകയായിരുന്നു.

ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്നും നല്ല സമയമാണെന്നും മന്ത്രവാദി ഉപദേശം നൽകിയതായി മുഖ്യപ്രതി അനീഷ്  മൊഴി നൽകി.  ഇൗ ഉറപ്പിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച   മൃതേദഹങ്ങൾ മറവുചെയ്ത ശേഷം ചൊവ്വാഴ്ച വീണ്ടും അടിമാലിയിലെത്തിയാണ് പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയത്. അനീഷും ലിബീഷും മന്ത്രവാദിയും ചേർന്നാണ് കോഴിയെ കഴുത്തറുത്തത്. പ്രധാന പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇൗ വിവരങ്ങൾ ലഭ്യമായത്. നേരത്തേ കൊലക്ക് ശേഷം കോഴിക്കുരുതി നടത്താമെന്ന് ലിബീഷ് സമ്മതിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblack magicmalayalam newsMundan mudi murderIdukki murder
News Summary - Mundamkuzhi murder case-Kerala news
Next Story