Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃതസഞ്ജീവനിയുടെ...

മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ അവയവദാന ബാങ്ക്

text_fields
bookmark_border
മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ അവയവദാന ബാങ്ക്
cancel

കോട്ടയം: അവയവദാന റാക്കറ്റുകൾക്ക് കടിഞ്ഞാണിടാൻ,  ജീവിച്ചിരിക്കുേമ്പാൾ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറുള്ളവരുെട രജിസ്റ്റർ തയാറാക്കുന്നു. സംസ്ഥാന സർക്കാറിെൻറ സമ്പൂർണ്ണ അവയവദാന പദ്ധതി മൃതസഞ്ജീവനിയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന് തയാറുള്ളവരെ കണ്ടെത്തുന്നത്. ഇവരുടെ അവയവങ്ങൾ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ആവശ്യക്കാരായ രോഗികൾക്ക് എത്തിക്കും. അവയവങ്ങൾ ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്നത് അടുത്തിടെ ൈഹകോടതി വിലക്കി.

ഇത് േചാദ്യംചെയ്ത് നിരവധിപേർ ഹരജി നൽകിയതോടെ ഇതിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ രജിസ്റ്റർ രൂപവത്കരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഇതിൽ പേര് രജിസ്റ്റർ ചെയ്യാം. സ്വമേധായ  അവയവദാനത്തിന് തയാറാകുന്നവർക്ക്  കൗൺസലിങ് അടക്കമുള്ളവ നൽകും. ഇതിനുശേഷമാകും അവയവദാനം. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയനുസരിച്ച് അവയവങ്ങൾ ലഭ്യമാക്കും.

വൃക്ക ദാനം ചെയ്യാൻ  തയാറുള്ളവെരയാണ് ആദ്യം കണ്ടെത്തുക. പദ്ധതി വിജയിച്ചാൽ ജീവിച്ചിരിക്കുേമ്പാൾ തന്നെ ദാനം ചെയ്യാൻ കഴിയുന്ന മറ്റ് അവയവങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ ദാനത്തിന് സന്നദ്ധരാകുന്നവർക്ക് സൗജന്യ ഇൻഷുറൻസ ്അടക്കം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഇതിെൻറ രൂപരേഖ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് മൃതസഞ്ജീവനി അധികൃതർ പറഞ്ഞു. ആയിരങ്ങളാണ് അവയവങ്ങൾക്കായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ, കച്ചവടം വ്യാപകമാണെന്ന ആരോപണങ്ങളെത്തുടർന്ന് ദാനം ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ കുത്തനെ കുറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmrithasanjeevanimorgan donation organ mafiya
News Summary - mrithasanjeevanim organ donation against organ mafiya -kerala News
Next Story