Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനശതാബ്ദിയടക്കം...

ജനശതാബ്ദിയടക്കം എട്ട് ട്രെയിനിൽ കോച്ചുകൾ കൂട്ടി

text_fields
bookmark_border
ജനശതാബ്ദിയടക്കം എട്ട് ട്രെയിനിൽ കോച്ചുകൾ കൂട്ടി
cancel

തിരുവനന്തപുരം: ജനശതാബ്ദിയടക്കം എട്ട് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081) എന്നിവയിൽ രണ്ട് വീതം സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളാണ് വർധിപ്പിച്ചത്. ഇതോടെ, 15 സെക്കൻഡ് ക്ലാസ് ചെയർകാറുകളും മൂന്ന് എ.സി ചെയർകാറുകളുമായി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എന്നിവയിൽ ഓരോ സെക്കൻഡ് ക്ലാസ് ചെയർകാറുകളാണ് കൂട്ടിയത്. ഇതോടെ, 17 സെക്കൻഡ് ക്ലാസ് ചെയർകാറുകളും മൂന്ന് എ.സി ചെയർകാറുകളുമായി.

കാരയ്ക്കൽ-എറണാകുളം പ്രതിദിന എക്സ്പ്രസ് (16187), എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് (16188) എന്നിവയിൽ ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളും വർധിപ്പിച്ചു. ആറ് ട്രെയിനുകളിലും വർധിപ്പിച്ച കോച്ചുകൾ ഇതിനകം നിലവിൽവന്നു. ചെന്നൈ എഗ്മോർ-ഗുരുവായൂർ (16127), ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) എക്സ്പ്രസുകളിൽ രണ്ട് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ വീതം വർധിപ്പിച്ചു. ഗുരുവായൂരിലേക്കുള്ള സർവിസുകളിൽ മാർച്ച് 10 മുതലും ചെന്നൈയിലേക്കുള്ള സർവിസുകളിൽ 11 മുതലും കോച്ച് വർധന പ്രാബല്യത്തിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwayjanshatabdi expresstrainMore Coaches added
News Summary - More Coaches added to eight trains, including janshatabdi
Next Story