Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുചെടി വളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ
text_fieldsbookmark_border
മാനന്തവാടി: കഞ്ചാവുചെടി നട്ടുവളർത്തിയ സംഭവത്തിൽ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ. കല്ലുമൊട്ടംകുന്ന് പുത്തൻപുരക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ (69), കൊച്ചുമകൻ ഷോൺ (22) എന്നിവരാണ് എക്സൈസ് സംഘത്തിെൻറ പിടിയിലായത്. ഷോണിെൻറ സുഹൃത്ത് റോഷൻ എന്ന ഉണ്ണി (24) ഒളിവിലാണ്.
വീടിെൻറ പിറകുവശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് കഞ്ചാവുചെടികളാണ് വളർത്തിയത്. എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഇതിന് പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ജെ. ഷാജി, എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർമാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, എം.കെ. ഗോപി, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ടി. സജീവൻ, ശശി, വനിത സിവിൽ ഓഫിസർ സൽമ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.
വീടിെൻറ പിറകുവശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് കഞ്ചാവുചെടികളാണ് വളർത്തിയത്. എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഇതിന് പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ജെ. ഷാജി, എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർമാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, എം.കെ. ഗോപി, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ടി. സജീവൻ, ശശി, വനിത സിവിൽ ഓഫിസർ സൽമ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
