Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്‌: 15 ...

മരട്‌: 15 ഫ്ലാറ്റുകൾക്കുകൂടി 25 ലക്ഷം

text_fields
bookmark_border
flat
cancel

കൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുകളയുന്ന മരടിലെ ഫ്ലാറ്റു കളിൽ 15 എണ്ണത്തിനുകൂടി പ്രാഥമിക നഷ്‌ടപരിഹാരമായ 25 ലക്ഷം രൂപ നൽകാൻ തീരുമാനം. ജസ്‌റ്റിസ്‌ കെ. ബാലകൃഷ്‌ണൻ നായർ അധ്യക്ഷനായ നഷ്‌ടപരിഹാര സമിതി സിറ്റിങ്ങിലാണ് തീരുമാനം.

ആൽഫ സെറീനിലെ 12 ഫ്ലാറ്റുകൾക്കും ജെയ്‌ൻ കോറലിലെ ഒരു ഫ്ലാറ്റിനും ഹോളിഫെയ്‌ത്ത്‌ എച്ച്‌.ടു.ഒയിലെ രണ്ടെണ്ണത്തിനുമാണ്‌ 25 ലക്ഷം രൂപവീതം നൽകുക. തിങ്കളാഴ്‌ച ചേർന്ന യോഗത്തിൽ 17 അപേക്ഷ പരിഗണിച്ചു.
മാറ്റിവെച്ച അപേക്ഷകളിൽ ഒന്ന്‌ ഉടമ മരിച്ചുപോയതും മറ്റൊന്ന്‌ 10 ലക്ഷം മാത്രം അഡ്വാൻസ്‌ തുക നൽകിയതുമാണ്‌. ഇതുവരെയുള്ള സിറ്റിങ്ങുകളിലായി 246 ഫ്ലാറ്റുടമകൾക്കാണ് 25 ലക്ഷം രൂപ വീതം നൽകാൻ സമിതി ശിപാർശ ചെയ്തത്. 61.50 കോടിയാണ്‌ ഇത്രയും കുടുംബങ്ങൾക്കായി നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMarad Flat
News Summary - Marad Flat - Kerala news
Next Story