Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി നേതാവ്...

മാവോവാദി നേതാവ് രൂപേഷിനെതിരായ കേസ് മാറ്റി

text_fields
bookmark_border
Roopeshmaoist
cancel

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിനെതിരായ കോഴിക്കോെട്ട കേസ് മാർച്ച് 16ലേക്ക് മാറ്റി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിവിധ കേസുകളിൽ വിചാരണ തടവുകാരനായി കോയമ്പത്തൂർ ജയിലിൽ കഴിയുന്ന രൂപേഷിനെതിരെ വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് മാറ്റിയത്.

ശനിയാഴ്ച കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ രൂപേഷിനെ പൊലീസ് ഹാജരാക്കിയെങ്കിലും യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേസ് നടത്താനുള്ള രേഖകൾ എത്താതിനാലാണിത്. വിലങ്ങാട് വായാട് കോളനിയിൽ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുമായി കുറ്റ്യാടി, വളയം സ്റ്റേഷനുകളിലുള്ള നാല് കേസാണ് കോഴിക്കോട്ട് പരിഗണനയിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. ജയകുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistMaoist Leader Roopesh
News Summary - maoist leader roopesh-kerala news
Next Story