Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയിക്ക്...

ബിനോയിക്ക് ലുക്കൗട്ട് നോട്ടീസ്; ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് പൊലീസ്

text_fields
bookmark_border
ബിനോയിക്ക് ലുക്കൗട്ട് നോട്ടീസ്; ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് പൊലീസ്
cancel

മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിെക്കതിരെ ലുക്കൗട്ട് നോട്ടീസ് പ ുറപ്പെടുവിച്ചു. മുംബൈ പൊലീസി‍െൻറ അപേക്ഷയെ തുടർന്ന് ചൊവ്വാഴ്ച വൈ കീട്ടോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി.

കേസിൽ ബ ിനോയിക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ രാജ്യം വിടുന്നത് തടയാനാണ് പൊലീസി‍െൻറ ഇൗ നീക്കം. ഇതേത്തുടർന്ന് ഇദ്ദേഹത്തിെൻറ പാസ്പോർട്ട് അടക്കമുള്ള രേഖകളുടെ പകർപ്പുകൾ രാജ്യത്തെ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങൾക്ക് കൈമാറി.

വ്യാഴാഴ്ചയാണ് ദീൻദോഷി സെഷൻസ് കോടതി ബിേനായിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക. ബിനോയി വിദേശത്തേക്ക് കടന്നതായാണ് പെലീസ് സംശയിക്കുന്നത്. പരാതിക്കാരിയുടെ കുഞ്ഞി‍െൻറ പിതാവ് ബിനോയിയാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന അനിവാര്യമാണെന്നും ബിനോയിെക്കതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും മുംബൈ പൊലീസ് വക്താവ് ഡെപ്യൂട്ടി കമീഷണർ മഞ്ചുനാഥ് ഷിൻഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policerape casekerala newslook out noticebinoy kodiyeri
News Summary - Look out notice against Binoy Kodiyeri- Kerala news
Next Story