Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകണ്ണന് മുന്നിൽ...

കണ്ണന് മുന്നിൽ ദമയന്തിയായി വേഷമിട്ട് വയനാട് കലക്ടർ

text_fields
bookmark_border
കണ്ണന് മുന്നിൽ ദമയന്തിയായി വേഷമിട്ട് വയനാട് കലക്ടർ
cancel
camera_alt

ദമയന്തിയായി വയനാട് കലക്ടർ എ. ഗീത ഗുരുവായൂരപ്പന് മുന്നിൽ

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണന് മുന്നിൽ ദമയന്തിയായി വേഷമിട്ട് വയനാട് കലക്ടർ എ. ഗീത. പുതുവർഷ ദിനത്തിൽ സന്ധ്യക്കാണ് ‘നളചരിതം’ കഥകളിയിലെ ഹംസത്തോടൊപ്പമുള്ള ദമയന്തിയുടെ രംഗങ്ങൾ അവതരിപ്പിച്ചത്. ഉദ്യാനത്തിൽ സഖിമാരോടൊപ്പം നൃത്തം ചെയ്ത് പ്രവേശിക്കുന്ന ദമയന്തിയായാണ് കലക്ടർ രംഗപ്രവേശം ചെയ്തത്. സ്വർണവർണ അരയന്നം പറന്നുവരുന്നതോടെ സഖിമാരെ മാറ്റിനിർത്തി ഹംസത്തോട് സംസാരിക്കുന്ന ദമയന്തി ഏറെ നേരത്തെ സംസാരത്തിനു ശേഷം ഹംസത്തെ യാത്രയാക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്. കോട്ടക്കൽ ഷിജിത്തും രമ്യ കൃഷ്ണനുമായിരുന്നു തോഴിമാർ. രതി സുജീവൻ ഹംസമായി രംഗത്തെത്തി. കോട്ടക്കൽ സന്തോഷും കോട്ടക്കൽ വിനീഷും പദങ്ങൾ ആലപിച്ചു. കോട്ടക്കൽ മനീഷ് രാമനാഥൻ ചെണ്ടയിലും കോട്ടക്കൽ പ്രതീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newscollector
News Summary - wayanad collector kadhakali
Next Story