Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതൊഴിലാളികളുമായി...

തൊഴിലാളികളുമായി കൂലിത്തർക്കം: മരവ്യാപാരികൾ ലോഡ് കയറ്റി

text_fields
bookmark_border
തൊഴിലാളികളുമായി കൂലിത്തർക്കം: മരവ്യാപാരികൾ ലോഡ് കയറ്റി
cancel
camera_alt

ടിമ്പർ മർച്ചൻറ്സ് അസോസിയേഷൻ േനതൃത്വത്തിൽ മര വ്യാപാരികൾ അമ്പലവയലിൽ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ ലോഡ് കയറ്റുന്നു

അമ്പലവയൽ: മരവ്യാപാരികളും മരംകയറ്റ് തൊഴിലാളികളും തമ്മിലുള്ള കൂലിത്തർക്കത്തെ തുടർന്ന് വ്യാപാരികൾ സംഘടിച്ച് ലോഡ് കയറ്റി. കഴിഞ്ഞ മാസം െക്രയിൻ ഉപയോഗിച്ച് മരം കയറ്റിയതിന് ഉടമയെ ഭീഷണിപ്പെടുത്തി നോക്കുകൂലിയായി 14,500 രൂപ വാങ്ങിയതിന് അമ്പലവയൽ പൊലീസിൽ വ്യാപാരികൾ പരാതിയും നൽകിയിരുന്നു. സുൽത്താൻ ബത്തേരിയിലും വ്യാപാരിയെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവവും കഴിഞ്ഞ ദിവസമുണ്ടായതായി വ്യാപാരികൾ ആരോപിച്ചു. നിയമപരമായ തൊഴിൽ കാർഡ് കൈവശമില്ലാത്തവരാണ് അക്രമത്തിന് മുതിരുന്നത്.

ദിനംപ്രതിയുള്ള ഡീസൽ വിലവർധന, കൈക്കൂലിക്ക് വേണ്ടി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പീഡനം, മരത്തിെൻറ വിലത്തകർച്ച, തൊഴിൽ മേഖലയിലെ കൂലി വർധന എന്നിവ കാരണം വ്യാപാരികൾ കടക്കെണിയിലും പ്രതിസന്ധിയിലുമാണെന്ന് വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജയിംസ് ഇമ്മാനുവൽ, കെ.സി.കെ. തങ്ങൾ, പി.ടി. ഏലിയാസ്, റോജി, പി. അബ്ദുൽ അസീസ്, ഇ.പി. ഫൈസൽ, ഔസേപ്പ്, കെ. മനോജ്, സി.എം. അലവി, സി. ജസ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wage disputeTimber traders
News Summary - Wage dispute with workers: Timber traders loaded
Next Story