Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആടുകളെ കടുവ...

ആടുകളെ കടുവ കൊന്നു; അച്ചൻകൊല്ലി മേഖല ഭീതിയിൽ

text_fields
bookmark_border
tiger menace
cancel

ഗൂഡല്ലൂർ: ശ്രീമധുര ഗ്രാമ പഞ്ചായത്തിലെ അച്ചൻകൊല്ലി മേഖലയിൽ കടുവ മൂന്ന് ആടുകളെ കൊന്നു. തൊഴുത്തിൽ കെട്ടിയ കറുപ്പയ്യയുടെ മൂന്ന് ആടുകളെ ബുധനാഴ്ച പുലർച്ച നാലു മണിയോടെയാണ് കടുവ കൊന്നത്. ഒന്നിനെ അവിടെ ഉപേക്ഷിച്ച് മറ്റ് രണ്ട് ആടുകളെ കൊണ്ടുപോയി.

പഞ്ചായത്ത് പ്രസിഡന്റ് സുനിലും കൗൺസിലർ ശ്രീജയും നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ആക്രമണത്തിനിരയായ ആടുകൾക്കുള്ള നഷ്ട പരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

കടുവയുടെ ആക്രമണത്തിന് ഇനിയും സാധ്യതയുള്ളതിനാൽ കാമറ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കണമെന്നും പൊതുജനങ്ങൾ വളർത്തുന്ന ആട്, പശുക്കൾ എന്നിവക്ക് സംരക്ഷണം നൽകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം പൂർണമായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goat killedtiger menace
News Summary - The tiger killed the goat- Achankolli area is in fear
Next Story