Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകട്ടയാട് കടുവ...

കട്ടയാട് കടുവ സാന്നിധ്യം; കാട്ടുപന്നിയെ കൊന്നു

text_fields
bookmark_border
കട്ടയാട് കടുവ സാന്നിധ്യം; കാട്ടുപന്നിയെ കൊന്നു
cancel
camera_alt

കട്ടയാട്ട് കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയിൽ 

സുൽത്താൻ ബത്തേരി: ടൗണിനടുത്ത് കട്ടയാട് കടുവ തങ്ങുന്നതായി സൂചനകൾ. കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ ഉപേക്ഷിച്ചു.

പ്രദേശത്ത് ജനം ജാഗ്രതയിലായിട്ടുണ്ട്.കട്ടയാട് തോടിനടുത്താണ് തിങ്കളാഴ്ച പന്നിയുടെ ജഡം കണ്ടത്. രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ. അതിനാൽ, കടുവ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. സമീപത്തെ ചീനപ്പുല്ല് തോട്ടത്തിൽ ഇടക്കിടെ കടുവ എത്താറുണ്ട്. മാനിനേയും മറ്റും ഭക്ഷിച്ച് തിരിച്ചുപോകാറാണ് പതിവ്. പന്നിയെ കൊന്നതോടെ കടുവ വനാതിർത്തിക്ക് പുറത്തിറങ്ങിയതായിവേണം കരുതാൻ.

കട്ടയാടിന് പുറമെ കൈവട്ടമൂല, ബീനാച്ചി എന്നിവിടങ്ങളിലും ഒരു മാസത്തോളമായി കടുവ സാന്നിധ്യമുണ്ട്. കൈവട്ടമൂലയിൽ വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerWild boarKattayad
News Summary - Presence of tiger at Kattayad ; wild boar was killed
Next Story