Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപഴേരി...

പഴേരി ഉപതെരഞ്ഞെടുപ്പ് 11ന്; കോവിഡ് പോസിറ്റിവായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷല്‍ ബാലറ്റുകള്‍

text_fields
bookmark_border
പഴേരി ഉപതെരഞ്ഞെടുപ്പ് 11ന്; കോവിഡ് പോസിറ്റിവായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷല്‍ ബാലറ്റുകള്‍
cancel

സുല്‍ത്താന്‍ ബത്തേരി: നഗരസഭ പഴേരി വാര്‍ഡിലെ (ഏഴ്) ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന് നടക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കോവിഡ് പോസിറ്റിവായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. വേട്ടെടുപ്പിെൻറ തലേ ദിവസം വൈകീട്ട് മൂന്നുവരെ പോസിറ്റിവാകുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധനസാമഗ്രികള്‍ 10ന് വിതരണം ചെയ്യും.

12നാണ് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കമീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥലംമാറ്റാന്‍ പാടില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazheri re election
News Summary - pazheri re election
Next Story