Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകളിക്കാർക്ക്...

കളിക്കാർക്ക് ഉപകാരപ്പെടാതെ മുള്ളൻകൊല്ലി സ്റ്റേഡിയം

text_fields
bookmark_border
കളിക്കാർക്ക് ഉപകാരപ്പെടാതെ മുള്ളൻകൊല്ലി സ്റ്റേഡിയം
cancel

പുൽപള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കായികേപ്രമികൾക്ക് ഉപകാരപ്പെടാത്തനിലയിൽ. ലക്ഷങ്ങൾ ചെലവഴിച്ച് വിവിധ പ്രവൃത്തികൾ നടത്തിയെങ്കിലും ഗ്രൗണ്ട് നന്നാക്കാൻ നടപടി വൈകുന്നതാണ് കായികപ്രേമികളെ നിരാശരാക്കുന്നത്.

പട്ടാണിക്കൂപ്പിനടുത്താണ് സ്റ്റേഡിയം. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്ഥലമാണിത്. സ്റ്റേഡിയത്തി‍െൻറ ഒരുഭാഗം പാറക്കെട്ടുകൾ നിറഞ്ഞനിലയിലാണ്. സെവൻസ് ഫുട്ബാൾ അടക്കം ഇവിടെ നടത്താൻ ബുദ്ധിമുട്ടാണ്. മറ്റൊരുഭാഗം കടമാൻതോടാണ്. ഇവിടെ വേലികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും തകർന്നു. സമീപകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് സ്റ്റേഡിയത്തിന് അനുബന്ധമായി വേറെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പഞ്ചായത്ത്തലത്തിലുള്ള മത്സരങ്ങൾ മാത്രമേ ഇവിടെ നടത്താൻ സാധിക്കുന്നുള്ളൂ. കളിക്കളത്തിന്‍റെ ഒരു ഭാഗത്തുള്ള പാറക്കെട്ടുകൾ നീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football stadium
News Summary - problems in mullankolly stadium
Next Story