Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവേനൽ കടുത്തു;...

വേനൽ കടുത്തു; കടമാൻതോട് വറ്റിവരണ്ടു

text_fields
bookmark_border
വറ്റി വരണ്ട കടമാൻ തോട്
cancel
camera_alt

വറ്റി വരണ്ട കടമാൻ തോട്

പുൽപള്ളി: വേനൽ കടുത്തതോടെ കടമാൻതോട് വറ്റിവരണ്ടു. പുൽപള്ളിയുടെയും മുള്ളൻകൊല്ലിയുടെയും പ്രധാന ജലേസ്രാതസ്സുകളിലൊന്നായ കടമാൻതോട് വറ്റിവരളുന്നത് കാർഷിക മേഖലയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും.

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകൾ ഒഴുകിയാണ് കടമാൻതോട് കബനിയിൽ ലയിക്കുന്നത്. കബനി നദി യുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ഈ തോട്. തോടിന്റെ പലഭാഗങ്ങളിലും തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്.

കൃഷി ആവശ്യങ്ങൾക്ക് ഈ തോട്ടിലെ വെള്ളം കർഷകർ ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോൾ കൃഷിയിടങ്ങൾ നനക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. കടമാൻതോട് ഇതിന് മുമ്പ് ഇത്രയധികം വറ്റിയിട്ടില്ല. തോടിന്റെ പലഭാഗങ്ങളിലും പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നു. ഇതോടെ അലക്കാനും കുളിക്കാനുമെല്ലാം കർഷകർ മറ്റു മാർഗങ്ങൾ തേടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - high temperature-no water in the kadamanthode
Next Story