Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightമാലിന്യ നിക്ഷേപം; ...

മാലിന്യ നിക്ഷേപം; ദുരിതംപേറി പൊതുജനം

text_fields
bookmark_border
Waste disposal
cancel
camera_alt

പൊഴുതന പാറത്തോട് റൂട്ടിലെ മാലിന്യ നിക്ഷേപം

പൊഴുതന: പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലകളിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നു. അച്ചൂർ പാറത്തോട് റൂട്ടിൽ താഴെ അച്ചൂർ, കുറിച്യാർമല ജങ്ഷൻ, സുഗന്ധഗിരി എന്നിവിടങ്ങളിലെ റോഡരികിലാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യം ഉൾപ്പെടെ ചാക്കിൽകെട്ടിയാണ് ഇരുട്ടിന്റെ മറവിൽ കൊണ്ടുതള്ളുന്നത്.ഇത് സമീപത്തെ പുഴകൾക്കും ഭീഷണിയാവുന്നു. വേങ്ങത്തോട് ജങ്ഷന് സമീപം ബസ് സ്റ്റോപ്പിന് മുന്നിൽ ഭക്ഷണാവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളിയവയിലുണ്ട്. കൊതുകിലൂടെയും മറ്റും പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധം കാരണം പ്രദേശത്ത് മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste disposal
News Summary - Waste disposal; The public is suffering
Next Story