Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഈ ആദിവാസി...

ഈ ആദിവാസി കോളനികളിലും ജീവിതമുണ്ട്

text_fields
bookmark_border
ഈ ആദിവാസി കോളനികളിലും ജീവിതമുണ്ട്
cancel
camera_alt

മുണ്ടക്കൈ പുഞ്ചിരിമട്ടം ആദിവാസി കോളനി

മേപ്പാടി: വെള്ളരിമല വില്ലേജിലുൾപ്പെടുന്ന പട്ടിക വർഗ കോളനികളെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അവഗണിക്കുന്നതായി ആക്ഷേപം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴക്കാല പൂർവ ശുചീകരണം, മെഡിക്കൽ ക്യാമ്പുകൾ, പകർച്ചവ്യാധി പ്രതിരോധം, ബോധവത്കരണം തുടങ്ങിയ ഒരു പ്രവർത്തനവും ഈ വർഷം കോളനികളിൽ നടത്തിയിട്ടില്ല എന്നാണ് ആരോപണം.

മുണ്ടക്കൈ, പുഞ്ചിരി മട്ടം, അട്ടമല, ചൂരൽമല, ഏലവയൽ, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആദിവാസി കോളനികളുണ്ട്. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്ക കുടുംബങ്ങൾ അധിവസിക്കുന്ന എറാട്ടറക്കുണ്ട് കോളനിയും ഈ വില്ലേജിലുണ്ട്.

മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളൊന്നും നടക്കാത്തതിനാൽ കോളനികളിൽ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുവെന്ന് പത്താം വാർഡ് അംഗം എൻ.കെ.സുകുമാരൻ പറയുന്നു. ട്രൈബൽ, ആരോഗ്യ വകുപ്പധികൃതരുടെ അടിയന്തര ശ്രദ്ധ ഇവിടങ്ങളിൽ പതിയണമെന്നാണ് ആവശ്യമുയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal colonies
News Summary - tribal colonies are also alive.
Next Story