Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസഞ്ചാരികളുടെ...

സഞ്ചാരികളുടെ മനംകവർന്ന് കൂടൽക്കടവ്

text_fields
bookmark_border
സഞ്ചാരികളുടെ മനംകവർന്ന് കൂടൽക്കടവ്
cancel

പുൽപള്ളി: സന്ദശകരെ ആകർഷിച്ച് കൂടൽക്കടവ്. പനമരം- മാനന്തവാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിലെ ചെക്ക് ഡാമും ചുറ്റുവട്ടങ്ങളിലെ പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാനുമാണ് സന്ദർശകരുടെ തിരക്ക്.

കുറുവ ദ്വീപിനോട് ചേർന്നാണ് കൂടൽക്കടവ്. കുറുവ അടച്ചിട്ടതോടെ ഒഴിവു ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. ജലസംരക്ഷണത്തിനായി ഏതാനും വർഷം മുമ്പാണ് ചെക്ക് ഡാം നിർമിച്ചത്. ഇതോടെ കടുത്ത വേനലിലും പരമാവധി വെള്ളം സംരക്ഷിക്കാൻ കഴിയുന്നു.

ഈ വെള്ളം ഉപയോഗിച്ചാണ് സമീപത്തെ കൃഷി. വേനൽ ശക്തമായതോടെ ഡാമിന് താഴേക്കുള്ള ഭാഗത്ത് വെള്ളം കുറഞ്ഞു. ഈ ഭാഗത്ത് കുളിക്കാനും മററുംറ്റും സന്ദർശകർ സമയം കണ്ടെത്തുന്നു. ഇതര ജില്ലകളിൽനിന്നുള്ള സന്ദർശകരും ഇവിടെ ധാരാളമായി എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourisamdestinationkoodalkadav
News Summary - koodalkadav tourisam destination
Next Story