Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാലംഗ കുടുംബത്തിെൻറ...

നാലംഗ കുടുംബത്തിെൻറ മരണം: പൊലീസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
Suicide
cancel

ഗൂഡല്ലൂർ: ഊട്ടി പുതുമന്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈ.എസ്.പി മഹേശ്വരെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കർഷകനായ ചന്ദ്രൻ (45), ഗീത (35) എന്നിവരാണ് വിഷം കൊടുത്ത് രണ്ടു കുട്ടികളെയും കൊന്നശേഷം തൂങ്ങിമരിച്ചത്. കടബാധ്യതയാണ് കാരണമെന്ന് പറയപ്പെടുന്നു. ചന്ദ്രൻ അയൽവാസിയുടെ സ്ഥലം പാട്ടത്തിനെടുത്തിരുന്നു.

കൃഷിനഷ്ടമാണോ മറ്റു സാമ്പത്തിക പ്രശ്നമാണോ കുടുംബത്തെ അലട്ടിയതെന്നും പൊലീസ് ബന്ധുക്കളോടും അയൽവാസികളോടും തിരക്കി. അയൽവാസികളുമായി കൂടുതൽ ഇടപെടൽ ഇല്ലായിരുന്നുവെന്നും പൊലീസ് അേന്വഷണത്തിൽ വ്യക്തമായി.

വട്ടിപ്പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നോ എന്നും അേന്വഷിക്കുന്നതായി പൊലീസ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police investigationdeath
News Summary - Four-member family death: Police begin investigation
Next Story