Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവവ്വാൽ നിറഞ്ഞ്...

വവ്വാൽ നിറഞ്ഞ് തോട്ടം; ആശങ്കയോടെ ഉരപ്പാക്കകുന്ന് പ്രദേശവാസികൾ

text_fields
bookmark_border
wayanad news
cancel
camera_alt

ഉരപ്പാക്കകുന്നിലെ സ്വകാര്യതോട്ടത്തിലെ മരത്തിൽ

തൂങ്ങി കിടക്കുന്ന വവ്വാലുകൾ

കാരാപ്പുഴ: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി വവ്വാലുകൾ നിറഞ്ഞ വാഴവറ്റ കാരാപ്പുഴ ഉരപ്പാക്കകുന്നിലെ കൃഷിയിടത്തിന് സമീപം താമസിക്കുന്ന വീട്ടുകാർ. കുടുംബ പ്രശ്നത്തിന്റെ പേരിൽ കേസിൽക്കിടക്കുന്ന ഭൂമി സംരക്ഷിക്കാൻ ആളില്ലാതെ കാടുകയറി വവ്വാലുകൾ താവളമാക്കിയതാണ് സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്.

പകലും രാത്രിയും വ്യത്യാസമില്ലാതെ വവ്വാലിന്റെ ശല്യമാണ് പ്രദേശത്ത്. ശാസ്ത്രീയ രീതിയിൽ വവ്വാലുകളെ നീക്കുന്നതിന് താമസമുണ്ടെങ്കിൽ കേസ് നടക്കുന്ന സ്ഥലത്തെ മരങ്ങളുടെ ശിഖരങ്ങളെങ്കിലും മുറിച്ചുമാറ്റി തങ്ങളുടെ ഭീതി അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsBatsNipah
News Summary - A garden full of bats-The locals are worried
Next Story