Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോട്ടിരട്ടിപ്പ്...

നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ
cancel
camera_alt

അണ്ടൂർക്കോണത്തെ വാടക വീട്ടിൽനിന്ന് കണ്ടെത്തിയ വ്യാജ നോട്ടുകൾ

പോത്തൻകോട്: സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന നോട്ടുകെട്ടുകൾ പൊലീസ് പിടികൂടി. അണ്ടൂർക്കോണം പോസ്റ്റ് ഓഫിസ് റോഡിൽ വാടക വീട്ടിൽനിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്.

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് കള്ളനോട്ട് കണ്ടെത്തിയത്. ഫോർട്ട് സി.ഐ രാഗേഷിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. നോട്ടിരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയതിനുശേഷം മുന്നിലും പിറകിലും യഥാർഥ നോട്ട് െവച്ചതിനുശേഷം ഇടക്ക് കള്ളനോട്ട് െവച്ച് പായ്ക്ക് ചെയ്തുകൊടുക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. 2020ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് നോട്ടുകെട്ടുകൾ പൊലീസ് കണ്ടെടുത്തത്.

ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന നോട്ടുകളാണ് കണ്ടെടുത്തത്. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിൻറിങ് മെഷീനും വാഹനങ്ങളുടെ നമ്പർ വ്യാജ പ്ലേറ്റും പൊലീസ് കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake note
News Summary - Two arrested in fake note
Next Story