Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിവേഗ റെയിലിനെതിരെ...

അതിവേഗ റെയിലിനെതിരെ പ്രതിഷേധമിരമ്പി; സെക്രേട്ടറിയറ്റ് മാർച്ചിൽ ആയിരങ്ങൾ

text_fields
bookmark_border
അതിവേഗ റെയിലിനെതിരെ പ്രതിഷേധമിരമ്പി; സെക്രേട്ടറിയറ്റ് മാർച്ചിൽ ആയിരങ്ങൾ
cancel
camera_alt

പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ-സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്


തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ പെങ്കടുത്ത സെക്രേട്ടറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് കുടിയൊഴിപ്പിക്കപ്പെടുന്നവർ അടക്കം അണിനിരന്നു. സംസ്ഥാന കെ െറയിൽ-സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. സമിതി രക്ഷാധികാരി കെ. ശിവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാളയം ആശാൻ സ്ക്വയറിൽനിന്ന് നടന്ന മാർച്ചിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്ത്രീകളും കുട്ടികളുമുൾപ്പെടെ പെങ്കടുത്തു. കേരളത്തെ കൊള്ളയടിക്കുന്ന, ആയിരങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്. പ്രതിഷേധം മണിക്കൂറുകളോളം ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത മാർച്ച് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ. രമ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എൻ.എ. നെല്ലിക്കുന്ന്, കുറുക്കോളി മൊയ്തീൻ, കെ.പി.എ. മജീദ്, നജീബ് കാന്തപുരം, മുൻ എം.എൽ.എമാരായ അഡ്വ. എ.എൻ. രാജൻബാബു, കുട്ടി അഹമ്മദ് കുട്ടി, ജോസഫ് എം. പുതുശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ട്രേഡ് യൂനിയൻ നേതാവ് അഡ്വ. തമ്പാൻ തോമസ്, പ്രഫ. കുസുമം ജോസഫ്(എൻ.എ.പി.എം), മിർസാദ് റഹ്മാൻ (വെൽഫെയർ പാർട്ടി), മിനി കെ. ഫിലിപ് (എസ്.യു.സി.ഐ), എം.കെ. ദാസൻ (സി.പി.ഐ എം.എൽ (റെഡ്സ്റ്റാർ), ജോൺ പെരുവന്താനം, ഡോ. ആസാദ്, ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), ബാലകൃഷ്ണപിള്ള (ആർ.എം.പി.ഐ), ഗ്ലേവിയസ് അലക്സാണ്ടർ (സ്വരാജ് ഇന്ത്യ പാർട്ടി), എം. ഷാജർഖാൻ (ജനറൽ സെക്രട്ടറി, ജനകീയ പ്രതിരോധ സമിതി), കെ റയിൽ-സിൽവർലൈൻ വിരുദ്ധ ജനകീയസമിതി ജനറൽ കൺവീനർ എസ്. രാജീവൻ, വൈസ് ചെയർമാൻമാരായ ടി.ടി. ഇസ്മയിൽ, ചാക്കോച്ചൻ മണലേൽ, ജില്ല ചെയർമാൻമാരായ ഹനീഫ നെല്ലിക്കുന്ന് (കാസർകോട്), ബദറുദ്ദീൻ മാടായി (കണ്ണൂർ), അഡ്വ. അബൂബക്കർ ചേങ്ങാട് (മലപ്പുറം), ശിവദാസ് മഠത്തിൽ (തൃശൂർ), വിനു കുര്യാക്കോസ് (എറണാകുളം), ബാബു കുട്ടൻചിറ (കോട്ടയം), മുരുകേഷ് നടയ്ക്കൽ (പത്തനംതിട്ട), എ. ജയിംസ് (കൊല്ലം), രാമചന്ദ്രൻ കരവാരം (തിരുവനന്തപുരം) തുടങ്ങിയവർ പങ്കെടുത്തു.

സിൽവർ ലൈൻ: കേരളത്തെ കൊലക്ക് കൊടുക്കുന്ന പദ്ധതി –മാർ കൂറിലോസ്

തിരുവനന്തപുരം: കേരളത്തെ കൊള്ളയടിക്കുകയും കൊലക്ക് കൊടുക്കുകയും ചെയ്യുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

സംസ്ഥാന കെ െറയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കൊള്ളമുതലിെൻറ താൽപര്യം മാത്രം മുൻനിർത്തിയാണ്. നിരവധി പേരാണ് ഇൗ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് രണ്ടു ലക്ഷം കോടി രൂപയെങ്കിലും പദ്ധതിക്ക് ചെലവാകുമെന്നും കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണിതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ഒരു പഠനവും ഉപദേശവുമില്ലാതെ അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതിക്കായി സർക്കാർ വാശി പിടിക്കുന്നത്. ശമ്പളവും പെൻഷനും കൊടുക്കാൻ വായ്പയെടുക്കുന്ന സർക്കാറാണോ കോടിക്കണക്കിന് രൂപ വിദേശത്തുനിന്ന് കടം വാങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecretariatProtestsK-Rail
News Summary - Protests against high-speed rail to Secretariat
Next Story