Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ് സ്റ്റേഷൻ...

പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്ക്കില്ലാതെ പൊലീസുകാർ; ന്യായീകരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
police without mask-pinarayi
cancel

തിരുവനന്തപുരം: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് പൊലീസുകാർ മാസ്ക്കില്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചാകും അവർ ഇരുന്നതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡി.ജി.പി ഉൾെപ്പടെ പൊലീസുകാർ മാസ്ക്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിെൻറ ചിത്രം സഹിതം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറെ ചർച്ചയായി.

ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താൻ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക്കില്ലാതെയാണല്ലോ. അങ്ങനെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്. താനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ട് മാത്രമാണ്. മറ്റാരുമായും ഇപ്പോ സമ്പർക്കം ഉണ്ടാകുന്നില്ല. തെൻറ വീട്ടിലെ മുറിയിലിരുന്നാണ് സംസാരിക്കുന്നത്.

അതുപോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവർ മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചാണ് സംസാരിച്ചത്. അതിെൻറ ഭാഗമായിട്ടാകാം മാസ്ക് ധരിക്കാത്തത്. അദ്ദേഹത്തെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും നിരന്തരം മാസ്ക് ഇട്ടുകൊണ്ട് കാണുന്നതാണല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala chief ministerpolicemennot wearing mask
News Summary - policemen include dgp in police station inauguration function attended without masks; Chief Minister justified them
Next Story